ആഗസ്റ്റ് 1 ന് കാട്ടുങ്ങച്ചിറയിൽ വച്ച് നടന്ന അപകടം .ഡെലിവെറി വാൻ ഓടിച്ചിരുന്ന മാടായികോണം സ്വദേശി കണ്ണാട്ട് വീട്ടിൽ സജീവ് കുമാർ (50) നെ സ് കൂട്ടർ യാത്രികനായി കുഴിക്കാട്ട്കോണം സ്വദേശി ബലറാം എന്നയാൾ അക്രമിച്ചതായാണ് പരാതി സ്‌കൂട്ടറിൻ്റെ താക്കോൻ ഉപയോഗിച്ച് മർദിച്ചതിൽ സജീവ് കുമാറിൻ്റെ കണ്ണിനും മൂക്കിനും ഗുരുതര പരിക്കേറ്റു. സംഭവത്തിൽ ജൂബിലിയിൽ ചികിത്സ തേടിയ ഇദ്ദേഹത്തെ അന്വേഷണത്തിന് എത്തിയ പോലീസ് ഉദ്യോഗസ്ഥ മൊഴി മാറ്റി പറയാൻ നിർബന്ധിച്ചതായും പിന്നിട് പ്രതിയെ നിസാര വകുപ്പുകൾ ചേർത്ത് കേസ് എടുത്ത് ഇയാളെ സ്റ്റേഷൻ ജ്യാമത്തിൽ വിട്ടതായും ആരോപിച്ചാണ് ശവപ്പെട്ടിയുംമായി നീതി ആവശ്യപ്പെട്ട് അക്രമണത്തിൽ സജീവ് കുമാറും കുടുംബവും ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറ പോലീസ് സ്റ്റേഷന് മുന്നിൽ സമരം നടത്തുന്നത്
Related Posts
ബാങ്ക് സസ്പെൻഷൻ രാഷ്ട്രീയ നീക്കം: എം.പി. ജാക്സൺ
ഇരിങ്ങാലക്കുട ടൗണ്‍ സഹകരണ ബാങ്ക് ഭരണസമിതിയെ ഒരു വര്‍ഷത്തേക്ക് സസ്പെന്റ് ചെയ്ത റിസര്‍വ് ബാങ്ക് നടപടിക്ക് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമാകാമെന്ന് ബാങ്ക് ഭരണസമിതി ചെയര്‍മാനായിരുന്ന എം പി…
ബിഎംഎസ് പദയാത്ര നടത്തി
സംസ്ഥാന സര്‍ക്കാരിന്റെ തെറ്റായ തൊഴിലാളി ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ബിഎംഎസ് ഇരിങ്ങാലക്കുട മുന്‍സിപ്പല്‍ പദയാത്ര നടത്തി Post Views: 6
24 മണിക്കൂർ ആംബുലൻസ് സർവീസ് ആരംഭിച്ചു
പടിയൂർ റെസ്ക്യൂ ടീമിന്റെ 24 മണിക്കൂർ ആംബുലൻസ് സർവീസ് ആരംഭിച്ചു Post Views: 4
